സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ എൽ1. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ് 1 (L1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിൽ പേടകത്തെ സ്ഥാപിക്കാനാണ് ഇസ്രൊ പദ്ധതിയിടുന്നത്.
ചാന്ദ്രയാന്‍ ദൗത്യത്തിന് തുടക്കമിട്ടത് എപിജെ അബ്ദുള്‍ കലാമാണ്. മുന്‍ രാഷ്ട്രപതിയായ അദ്ദേഹം ഒരു ശാസ്ത്രജ്ഞനായിരുന്നു. ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് ആരുടെയെങ്കിലും പേരിടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും അനുയോജ്യനും അര്‍ഹനും കലാമാണ്.
ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്- 3 റോക്കറ്റാണ് ചാന്ദ്രയാന്‍-3 യുടെ വിക്ഷേപണത്തിനായി ഉപയോഗിച്ചത്. കുതിച്ചുയര്‍ന്ന ശേഷം പ്രൊപ്പല്ലര്‍ മോഡ്യൂള്‍ ലാന്‍റര്‍ ആണ് ചാന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന് 100 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തിക്കുക.
16 മിനിറ്റും 15 സെക്കന്റും കൊണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ചാന്ദ്രയാന്‍ 3 പേടകം ഭൂമിയെ സ്വതന്ത്ര്യമായി വലയംചെയ്യാന്‍ തുടങ്ങും. അഞ്ചുതവണ ഭൂമിയെ വലയംചെയ്തതിനുശേഷം ചന്ദ്രന്റെ കാന്തിക വലയത്തിലേക്ക് പോകും
ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുന്ന എല്‍എംവി 3 റോക്കറ്റിലാണ് ചാന്ദ്രയാന്‍ 3 കുതിച്ചുയരുക. 2019-ലെ ചാന്ദ്രയാന്‍ 2 ദൗത്യം പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയാറെടുക്കുന്നത്.